നോട്ടു നിരോധനം ..... സത്യാവസ്ഥ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മൂന്നേകാൽ ലക്ഷം കോടി രൂപ മാത്രം സർക്കുലേഷൻ മണി ആയി കൈവശമുള്ളപ്പോൾ ഇന്ത്യയിലെ ഭരണകൂടത്തിന്റെ സ്പോൺസ...



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മൂന്നേകാൽ ലക്ഷം കോടി രൂപ മാത്രം സർക്കുലേഷൻ മണി ആയി കൈവശമുള്ളപ്പോൾ ഇന്ത്യയിലെ ഭരണകൂടത്തിന്റെ സ്പോൺസർ ചെയ്യുന്ന രണ്ടു കോർപ്പറേറ്റ് ഭീമന്മാർ [ അനിൽ അംബാനിയും , ഗൗതം അദാനിയും ] അവിടെ രണ്ടു വായ്പ പ്രൊപോസൽ വക്കുന്നു .. ആദ്യത്തെ ആളിന് ദസാൾട് റാഫേൽ കമ്പനിയുമായി പാർട്ണർഷിപ്പിൽ  സ്വകാര്യ മേഖലയിൽ ആയുധ നിർമാണ കമ്പനി തുടങ്ങണം .. രണ്ടാമത്തെ ആളിന് ആസ്‌ട്രേലിയയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കാൻ പണം വേണം അംബാനി ചോദിച്ചത് 65000  കോടിയാണെങ്കിൽ അദാനിക്ക് വേണ്ടത് 60000  കോടിയായിരുന്നു ഇത്രയും വലിയ തുക നൽകിയാൽ എസ ബീ ഐ അന്ന് പൂട്ടേണ്ടി വരും കാരണം രണ്ടുലക്ഷം സർക്കുലേഷൻ മണി വച്ച് എസ് ബീ ഐക്ക് കച്ചോടം നടത്താൻ ആവില്ല ..
റിസർവ് ബാങ്ക് ഗവർണർ ആയ രഘുറാം രാജൻ ഇടപെടുന്നു രണ്ടു ലോണും നടക്കില്ല എന്ന് അപേക്ഷകർക്ക് മനസിലാകുന്നു .....
തുടർന്ന് എസ ബീ ഐ കേന്ദ്ര സർക്കാരിന്റെ പിൻബലത്തോടെ എസ് ബീ ടീയും എസ് ബീ എച്ചും ഏറ്റെടുക്കാൻ തീരുമാനിക്കുന്നു .. റിസർവ് ബാങ്ക് ഗവർണർക്ക് രായ്ക്ക് രാമാനം ഒഴിഞ്ഞു പോകേണ്ടി വരുന്നു ... ഊർജിത് പട്ടേൽ എന്ന അംബാനിയുടെ നോമിനി റിസർവ് ബാങ്ക് ഗവർണർ ആകുന്നു ....
രണ്ടു രീതിയിലേ ഇത് നടപ്പാകൂ എന്ന് കണ്ടെത്തുന്നു .. ഒന്നുകിൽ എസ് ബി ഐ ആസ്തി ഒറ്റയടിക്ക് വർധിപ്പിക്കണം അല്ലെങ്കിൽ വിദേശ ബാങ്കുകളെ സമീപിക്കണം .. വിദേശബാങ്കുകൾ ശരിയായ അസ്ഥിയുടെ പുറത്തല്ലാതെ വായ്പ നൽകില്ലെന്നും നൽകിയാൽ തന്നെ അതിന്റെ തിരിച്ചടവിൽ കൃത്യത ഇല്ലെങ്കിൽ കൊളാറ്ററൽ എല്ലാം ജപ്തി ചെയ്യപ്പെടുമെന്നും മനസിലാക്കുന്ന കോർപ്പറേറ്റുകൾ തങ്ങളുടെ കുടില ബുദ്ധി സർക്കാരിന് സ്പോൺസർ ചെയ്യുന്നു ..........

.

നോട്ടു നിരോധനം ............
========================
എല്ലാ ഇന്ത്യക്കാരുടെയും കൈവശമുണ്ടായിരുന്ന നോട്ടുകൾ ബാങ്കുളിലേക്ക് ഒരു വാക്വം ക്ളീനർ വച്ചെന്ന പോലെ വലിച്ചെടുക്കപ്പെടുന്നു എസ് ബീ ഐയുടെ സർക്കുലേഷൻ ആസ്തി മൂന്നിരട്ടിയിൽ അധികം വർധിക്കുന്നു .. നൊട്ടിനു വേണ്ടി ഇന്ത്യക്കാരൻ നെട്ടോട്ടമോടിയ അതെ നവംബർ ഡിസംബർ മാസത്തിൽ അംബാനിക്കും അദാനിക്കും ലോൺ അനുവദിക്കപ്പെടുന്നു !!
.
തുകകൾ പിൻവലിക്കാനുള്ള നിയന്ത്രണം മാർച്ച് വരെ നീട്ടി സർക്കാർ ബാങ്കിനെ സഹായിക്കുന്നു ....... പൊതുജനം വിഡ്ഢികളാക്കപ്പെടുന്നു .......
.
ചെറുകിട വ്യവസായങ്ങൾ എല്ലാം തകർന്നു
കാർഷിക മേഖല കൂപ്പു കുത്തി
റിലയൻസ് മാളും മറ്റു കുത്തക സംഭരണക്കാരും ചെറിയ തുകയ്ക്ക് കാർഷിക ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി അവിടെയും ലാഭം കൊയ്തെടുത്തു ......
കർഷകർക്ക് ആത്മഹത്യ എന്നതല്ലാതെ മറ്റു വഴിയില്ലാതെയായി
മധ്യപ്രദേശിൽ മാത്രം 1200  കർഷക ആത്മഹത്യകൾ
ദസാൾട് റാഫേലിന് ആദ്യ കരാർ നൽകി കേന്ദ്രസർക്കാർ അവരെ വീണ്ടും പരിപോഷിപ്പിച്ചു ...
റാഫേൽ വിമാനത്തിന് ഖത്തർ കൊടുത്തതിന്റെ ഇരട്ടി വിലയ്ക്ക് ദസാൾട് ഇന്ത്യയുമായി മോഡി കരാർ ഒപ്പിട്ടു ........ 58000  കോടിയുടെ ഇടപാടിൽ പകുതി ലാഭം ദസാൾട്ടിന് !
.
ഇതൊക്കെ അറിയാനും പഠിക്കാനും സമയം ഉണ്ടാകണം ........
അല്ലെങ്കിൽ ഇപ്പോഴും അത് കള്ളപ്പണ വേട്ടയായിരുന്നു എന്ന മാരീചാ സ്വപ്നം കണ്ടിരിക്കാം ..........
,
ഈ പറഞ്ഞതിൽ എന്തെങ്കിലും ഒരു വസ്തുത കണക്കുകൾ ഉദ്ധരിച്ചു തെറ്റെന്നു തെളിയിക്കാമെങ്കിൽ മാത്രം ചൊറിയുക ....... അല്ലാത്ത അന്ധമായ മോഡി ഭക്തരുടെ മറുപടികൾക്ക് എന്റെ വക മറുപടിയുണ്ടാവില്ല
A/s-ക്രീഷൻസ്

You Might Also Like

0 comments

Flickr Images